Tags :Iran Israel Conflict
ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്‌തബ ഖാമനേയിയുടെ ആരോഗ്യസ്ഥിതിയെച്ചൊല്ലി അന്താരാഷ്ട്ര തലത്തിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നു. അമേരിക്കൻ വ്യോമാക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റെന്നും നിലവിൽ കോമയിലാണെന്നുമാണ് യുഎസ് അവകാശപ്പെടുന്നത്. എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇറാൻ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചു. യുഎസ് വാർ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് മൊജ്‌തബ ഖാമനേയിയുടെ പരിക്കിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ടെന്നും ശാരീരികമായ വൈകല്യങ്ങൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് മാധ്യമമായ ‘ദ സൺ’ […]Read More
ടെഹ്‌റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം അതിരൂക്ഷമാകുന്നു. കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരത്തിൽ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനുള്ള ചടങ്ങുകൾ ബുധനാഴ്ച രാത്രി 10 മണിയോടെ ടെഹ്‌റാനിലെ ഇമാം ഖൊമേനി മുസല്ലയിൽ ആരംഭിക്കും. ഇതിനിടെ, ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മോജ്തബ ഖമേനിയെ ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെർട്സ് തിരഞ്ഞെടുത്തതായാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ-അമേരിക്കൻ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ഇറാൻ വിപ്ലവ ഗാർഡ്സ് 40 മിസൈലുകൾ തൊടുത്തുവിട്ടു. ‘ഓപ്പറേഷൻ ഹോണസ്റ്റ് പ്രോമിസ് 4’-ന്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് ഇറാൻ […]Read More
ന്യൂഡൽഹി/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ടെഹ്‌റാനിലും ബെയ്റൂട്ടിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിക്ക് നേരെയും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇറാനിലും ലെബനനിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. ഇതിനിടെ, ലോകത്തെ പ്രധാന കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) പ്രഖ്യാപിച്ചു. അമേരിക്കൻ എംബസിക്ക് നേരെ ഡ്രോൺ ആക്രമണം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. രണ്ട് […]Read More