Tags :LocalElection

News Politics

തദ്ദേശ തിരഞ്ഞെടുപ്പ്: അടിത്തറ തകർന്നെന്ന് പ്രചാരണം തെറ്റ്, യുഡിഎഫ് വർഗീയ കക്ഷികളുമായി കൂട്ടുകൂടി-

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ അടിത്തറ തകർന്നു എന്ന പ്രചാരണങ്ങളെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫിനെ പരാജയപ്പെടുത്തുന്നതിനായി യുഡിഎഫ് വർഗീയ ശക്തികളുമായി കൂട്ടുപിടിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് തന്നെയാണ് ഇപ്പോഴും ഒന്നാമത്തെ ശക്തിയെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. “ഒന്നിച്ച് നിന്ന് എൽഡിഎഫിനെ തോൽപ്പിച്ച ശേഷം ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുമെന്ന് പറയുന്നത് യുഡിഎഫിന്റെ കപട മുദ്രാവാക്യമാണ്. ഗ്രാമപഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും എൽഡിഎഫ് 58 സീറ്റുകളുടെ വർധനവ് നേടിയിട്ടുണ്ട്,” എം.വി. ഗോവിന്ദൻ പറഞ്ഞു. […]Read More

News തിരുവനന്തപുരം

തിരുവല്ലം വാർഡിൽ ത്രികോണപ്പോര്: ആശങ്കയിൽ പ്രവർത്തകർ, ശുഭാപ്തി വിശ്വാസത്തിൽ സ്ഥാനാർത്ഥികൾ

റിപ്പോർട്ട്‌ :സുരേഷ് പെരുമ്പള്ളി തിരുവനന്തപുരം /തിരുവല്ലം : തിരുവല്ലം വാർഡിൽ തിരഞ്ഞെടുപ്പ് പൊതുവെ ശാന്തവും സമാധാനപരവുമായിരുന്നു. വീറോടെയുള്ള മത്സരത്തിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം നിന്നു. ആരു വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുമെന്നതിലാണ് പ്രവർത്തകരുടെ ആശങ്ക. സ്ഥാനാർത്ഥികൾ മൂന്ന് പേരും ശുഭാപ്തി വിശ്വാസത്തിലാണ്. അനുശോചനവും ആസൂത്രണവും: നേതാക്കളുടെ തിരക്കിട്ട ദിവസങ്ങൾ വോട്ടെടുപ്പ് ദിവസം ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ തിരുവല്ലം മണമേൽ പ്ലാങ്ങൾ വീട്ടിൽ ശാന്ത (73)ബൂത്തിനകത്ത് കുഴഞ്ഞു വീണ് മരിച്ചിരുന്നു. സ്ഥാനാർത്ഥികൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി […]Read More

News തിരുവനന്തപുരം

മുൻ മേയർ ആര്യ രാജേന്ദ്രൻ LDF പ്രചാരണത്തിന് ഊർജ്ജം പകരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആര്യ രാജേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി രംഗത്തെത്തി. LDF സ്ഥാനാർഥികളെ നേരിട്ട് കണ്ട് അഭിനന്ദനമറിയിച്ചും പിന്തുണ അറിയിച്ചുമാണ് അവർ മുന്നണിയുടെ പ്രചാരണത്തിന് ശക്തി പകരുന്നത്. ഈ പ്രചാരണത്തിനിടയിൽ, തിരുവല്ലം വാർഡിലെ LDF സ്ഥാനാർഥിയായ കരിങ്കട രാജനെ പാച്ചല്ലൂരിൽ വെച്ച് മുൻ മേയർ നേരിട്ട് കണ്ടു അനുമോദിച്ചു. പ്രദേശിക തലത്തിൽ ജനകീയനായ രാജന് ആര്യ രാജേന്ദ്രൻ നൽകിയ ആശംസകൾ പ്രവർത്തകരിൽ ആവേശം നിറച്ചു. തലസ്ഥാന നഗരിയിലെ LDF-ന്റെ പ്രധാന മുഖങ്ങളിലൊരാളായ മുൻ […]Read More

Travancore Noble News