ധാക്ക: ബംഗ്ലാദേശിൽ കലാപം പടരുന്നതിനിടെ ന്യൂനപക്ഷ വിഭാഗത്തിന് നേരെയുള്ള അക്രമങ്ങൾ തുടരുന്നു. ജനുവരി 11 ഞായറാഴ്ച രാത്രിയുണ്ടായ ആൾക്കൂട്ടാക്രമണത്തിൽ 28 കാരനായ സമീർ കുമാർ ദാസ് കൊല്ലപ്പെട്ടു. ഇന്ത്യാ വിരുദ്ധ വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് രാജ്യമൊട്ടാകെ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെടുന്ന പന്ത്രണ്ടാമത്തെ ഹിന്ദു വ്യക്തിയാണ് സമീർ. സംഭവത്തിന്റെ വിശദാംശങ്ങൾ ഫെനി ജില്ലയിലെ ദാഗോൺഭുയാൻ പ്രദേശത്ത് ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തിരുന്ന ദാസിനെ ഒരു സംഘം തല്ലിക്കൊല്ലുകയായിരുന്നു. ആക്രമണത്തിന് ശേഷം അക്രമികൾ ഇയാളുടെ […]Read More
