Tags :WAR

News ദേശീയം വിദേശം

അമേരിക്ക-ഇറാൻ യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ; ഇന്ത്യക്കാർ ഇറാൻ വിടണമെന്ന് പുതിയ നിർദ്ദേശം

ഇസ്‌ലാമാബാദ്/ടെഹ്‌റാൻ: ആറാഴ്ചയായി തുടരുന്ന അമേരിക്ക-ഇറാൻ സംഘർഷത്തിൽ നിർണ്ണായക വഴിത്തിരിവ്. ഇരുരാജ്യങ്ങളും രണ്ടാഴ്ചത്തെ താല്ക്കാലിക വെടിനിർത്തലിന് ധാരണയായി. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളെത്തുടർന്നാണ് തീരുമാനം. വെള്ളിയാഴ്ച ഇസ്‌ലാമാബാദിൽ വച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ ആരംഭിക്കും. പ്രധാന വിവരങ്ങൾ: രണ്ടാഴ്ചത്തെ ഈ വെടിനിർത്തൽ കൊണ്ട് യുദ്ധം അവസാനിക്കില്ലെന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.Read More

News വിദേശം

പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തം: ഇറാനിലെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. ഹോർമുസ് കടലിടുക്ക് (Strait of Hormuz) തുറന്നു കൊടുക്കാനായി ഇറാനു നൽകിയ സമയപരിധി നാളെ അവസാനിക്കാനിരിക്കെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത ഭീഷണിയുമായി രംഗത്തെത്തി. ചൊവ്വാഴ്ചയ്ക്കകം കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം, ഇസ്രായേലിലെ ഹൈഫയിലുള്ള ഒരു പാർപ്പിട സമുച്ചയത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേൽക്കുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. […]Read More

News വിദേശം

മിഡിൽ ഈസ്റ്റിൽ യുദ്ധം കടുക്കുന്നു; പൈലറ്റിനെ രക്ഷിക്കുന്നതിനിടെ യുഎസ് വിമാനങ്ങൾ ഇറാൻ വെടിവെച്ചിട്ടു

ടെഹ്‌റാൻ: മിഡിൽ ഈസ്റ്റിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. തകർന്നുവീണ എഫ്-15ഇ (F-15E) വിമാനത്തിലെ പൈലറ്റിനെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ തങ്ങളുടെ വ്യോമസേന ഒന്നിലധികം അമേരിക്കൻ വിമാനങ്ങൾ വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഒരു സി-130 (C-130) ഗതാഗത വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും തകർത്തതായാണ് ഇറാന്റെ അവകാശവാദം. എന്നാൽ, ഇറാൻ പിടിച്ചെടുക്കാതിരിക്കാൻ കേടുപാടുകൾ സംഭവിച്ച തങ്ങളുടെ രണ്ട് വിമാനങ്ങൾ യുഎസ് സൈന്യം തന്നെ സ്ഫോടനത്തിലൂടെ നശിപ്പിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. […]Read More

News

ഗാസ കത്തിയെരിയുന്നു.

ഗാസാ സിറ്റി:ഗാസയിലെ മൂന്ന് അഭയാർത്ഥി ക്യാമ്പുകളിൽ ഇസ്രയേലിന്റെ ബോംബാക്രമണം ഇരുപത്തി നാലുമണിക്കൂറിനിടെ ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ അഭയാർത്ഥി ക്യാമ്പാണ് മധ്യഗാസയിലെ അൽ-ബെറെജെ ക്യാമ്പ്.ഏതാണ്ട് 46000 പാലസ്തീൻകാരാണ് ബറൈജിലെ ക്യാമ്പിലുള്ളതു്. ഇതിൽ പരിക്കേറ്റതാകട്ടെ 4008 ളം കുട്ടികളാണ്. ഗാസയിൽ നടന്നുകൊണ്ടിരിക്കുന്നത് കൂട്ട നരഹത്യയാണെന്നും വെടി നിർത്തൽ ഉടൻ വേണമെന്നും മുഹമ്മദ് അബ്ബാസ് യു. എസ്.സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കനോട് ആവശ്യപ്പെട്ടു.ഇസ്രയേൽ വ്യാമാക്രണമണത്തിനു ശേഷം അറുപതിലധികം ബന്ദികളെ കാണാതായതായി ഹമാസിന്റെ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു.അതിനിടെ വടക്കൻ ഗാസയിൽനിന്ന് തെക്കുഭാഗത്തേക്ക് പോകാൻ സലാ […]Read More

Travancore Noble News