9ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. അന്താരാഷ്ട്ര മല്‍സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ എന്നീ വിഭാഗങ്ങളില്‍ 2023 സെപ്റ്റംബര്‍ ഒന്നിനും 2024 ആഗസ്റ്റ് 31നുമിടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക. ആഗസ്റ്റ് ഒമ്പത് രാവിലെ പത്തു മണി മുതല്‍ iffk.in എന്ന വെബ്സൈറ്റ് മുഖേനെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2024 സെപ്റ്റംബര്‍ 9.കേരള സംസ്ഥാന […]Read More
ധനുഷ് സംവിധാനം ചെയ്ത് നായകനായി എത്തിയ ചിത്രമാണ് രായൻ. ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യൻ ബോക്സ് ഓഫീസിൽ 100 കോടി നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രായൻ ആഗോളതലത്തില്‍ 131 കോടി രൂപയിലധികം നേടിയിട്ടുണ്ട്.തമിഴ്നാട്ടില്‍ ധനുഷിന്റെ തിരുച്ചിദ്രമ്പലത്തിന്റെ ലൈഫ്ടൈം കളക്ഷൻ രായൻ മറികടന്നിരിക്കുകയാണ്. രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ധനുഷ്.ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്, സംഗീത നൽകിയിരിക്കുന്നത് എ ആര് റഹ്മാനാണ്.മലയാളത്തില്‍ നിന്ന് അപര്ണയ്ക്ക് പുറമേ ചിത്രത്തില്‍ നിത്യ […]Read More
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂലൈ 26 മുതൽ 31 വരെ സംഘടിപ്പിക്കുന്ന 16-ാമത് ഐഡിഎസ്എഫ്എഫ് കെയ്ക്ക് മികച്ച പ്രതികരണം. രജിസ്ട്രേഷൻ തുടങ്ങി ദിവസങ്ങൾക്കകം തന്നെ 500 പേർ പ്രതിനിധികളായി രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം കൈരളി, ശ്രീ, നിള തീയറ്ററുകളിലായി സംഘടിപ്പിക്കുന്ന മേളയിൽ 1500 പേർക്ക് പങ്കെടുക്കാം. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഡോക്യുമെന്ററി,ഹ്രസ്വ ചിത്ര വിഭാഗങ്ങളിലായി 300 ൽ അധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും.www.idsfft.in എന്ന വെബ്സൈറ്റ് മുഖേന ഡെലിഗേറ്റ് രജിസ്ട്രേഷൻ […]Read More
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു. 1977 ല്‍ റിലീസ് ചെയ്ത, മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം. അദ്ദേഹം നിര്‍മ്മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങള്‍ സംവിധാനം […]Read More
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു. 1977 ല്‍ റിലീസ് ചെയ്ത, മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം. അദ്ദേഹം നിര്‍മ്മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങള്‍ സംവിധാനം […]Read More
ലൊസ് ആഞ്ചലസ്: ടൈറ്റാനിക്, അവതാർ തുടങ്ങിയ സൂപ്പർഹിറ്റ് ഹോളിവുഡ് സിനിമകളുടെ നിർമ്മാതാവ് ജോൺ ലാൻഡൗ (63) അന്തരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 31വർഷം ഒരുമിച്ച് പ്രവർത്തിച്ച സുഹൃത്തിനെയാണ് നഷ്ടമായതെന്ന് സംവിധായകൻ ജെയിംസ് കാമറൂൺ സമൂഹമാധ്യമത്തിൽ കുറിച്ചു. സിനിമാ നിർമാതാക്കളായ മാതാപിതാക്കളിലുടെയാണ് ജോൺ ഹോളിവുഡിനെ അടുത്ത് പരിചയപ്പെടുന്നത്. നിരവധി സിനിമകളിൽ പ്രൊഡക്ഷൻ മാനേജരായി.20-ാമത് സെഞ്ച്വറി ഫോക്സിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റായിരിക്കെയാണ് കാമറൂണിനെ പരിചയപ്പെടുന്നത്. കാമറൂൺ അദ്ദേഹത്തിന് ‘പ്ലാനെറ്റ് ഐസ് ‘ എന്ന തിരക്കഥ വായിക്കാൻ […]Read More
‘കുരുക്ക് ‘ നാളെ തീയറ്ററിൽ തിരുവനന്തപുരം:പൂർണമായും തിരുവനന്തപുരത്ത് ചിത്രീകരണം നടന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘കുരുക്ക് ‘ വെള്ളിയാഴ്ച തീയറ്റി റിലെത്തും. നവാഗതനായ അഭിജിത് നൂറാണി രചനയും സംവിധാനവും നിർവഹിച്ച കുരുക്കിന്റെ ചിത്രീകരണം കോവളം, ശംഖുംമുഖം, സെക്രട്ടറിയേറ്റിന് സമീപം എന്നിവിടങ്ങളിൽ നടന്നു. 25 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്. നിഷ ഫിലിംസിന്റെ ബാനറിൽ ഷാജി പുനലാലാണ് നിർമ്മാതാവ്. സെക്കൻഡ് ഷോ, ഇമ്മാനുവൽ, ആർ ജെ മഡോണ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത അനിൽ ആന്റോയാണ് നായകൻ. […]Read More
കൊച്ചി: പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ മൂന്നുദിവസം കടന്നപ്പോൾ 415 കോടി രൂപനേടി ബോക്സ് ഓഫീസ് കീഴടിക്കി. റിലീസ് ദിനത്തിൽത്തന്നെ 100 കോടിക്കുമുകളിൽ കലക്ഷൻ നേടിയതോടെ എക്സാ ട്രാ ലേറ്റ് നൈറ്റ് ഷോകൾ ഉൾപ്പെടുത്തിയാണ് ചിത്രം ഇപ്പോൾ കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വനിദത്ത് നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചതു്. ഇന്ത്യൻ […]Read More
ഉള്ളൊഴുക്ക് കുടുംബം എന്ന എസ്റ്റാബ്ലിഷ്മെൻ്റ് മാനസിക സംഘർഷങ്ങളുടെ മൊത്തവിതരണ ശാലയാകുന്നു അവിടത്തെ വെറും കൊടുക്കൽവാങ്ങലുകൾ നടത്തുന്നവർ മാത്രമാവുന്നു കൂടാരവാസികൾ കുടുംബത്തിൻ്റെ ആന്തരികാവയവങ്ങളിൽ നിറഞ്ഞിരിക്കുന്ന ദുർനീരു് പുറത്ത് പൊട്ടിയൊലിച്ച് മറ്റുള്ളവർ കാണാതിരിക്കുവാൻ ശ്രദ്ധവക്കുന്ന ലീലാമ്മയും സ്നേഹത്തിൻ്റെ മുന്നിൽ മറ്റെല്ലാ കെട്ടുപാടുകൾക്കും നിലനിൽപ്പില്ലായെന്നും സാമ്പ്രദായിക ശീലങ്ങൾ തകർത്ത് അവിടെ സ്വാതന്ത്ര്യത്തിൻ്റെ കാറ്റുവീശണമെന്നും ആഗ്രഹിച്ചു കൊണ്ട് വിപരീത ദിശകളിലേക്കു് സഞ്ചാരത്തെ തള്ളിവിടുന്ന ലീല അഞ്ചുമാരുടെ ഉള്ളിലൊഴുകുന്ന ലാവാപ്രവാഹത്തെ തണുപ്പിക്കുവാനെന്നവണ്ണം പെയ്യുന്ന മഴയും അവക്കിടയിൽ തണുത്തു കിടക്കുന്ന മരണവും ചേർന്ന് ഉള്ളുലച്ചു കളയുന്ന […]Read More
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവിൻ്റെ പിൻഗാമിയായിട്ടാണ് താരം എത്തുന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണു സിദ്ദീഖിനെതിരെ മത്സരിച്ചത്. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്. ‘അമ്മ’യുടെ മൂന്ന് വർഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്.നിലവിലെ പ്രസിഡന്റായ മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.Read More