ന്യൂഡൽഹി: മലയാളിയായ പി ആർ ശ്രീജേഷ് പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറാകും. എറണാകുളം സ്വദേശിയുടെ നാലാം ഒളിമ്പിക്സാണിത്. ഹർമൻ പ്രീത് സിങ്ങാണ് 16 അംഗ ടീമിന്റെ ക്യാപ്റ്റൻ. ഹാർദ്ദിക് സിങ് വൈസ് ക്യാപ്റ്റനാണ്. നിലവിലെ ചാമ്പ്യൻമാരായ ബെൽജിയം, ആസ്ട്രേലിയ, അർജന്റീന, ന്യൂസിലാൻഡ്, അയർലൻഡ് എന്നീ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിൽ.ജൂലൈ 27 ന് ന്യൂസിലൻഡുമായാണ് ആദ്യ കളി. ഒളിമ്പിക്സിൽ എട്ട് സ്വർണ്ണവും, ഒരു വെള്ളിയും, മൂന്ന് വെങ്കലവുമാണ് പുരുഷ ഹോക്കി […]Read More
Feature Post

കിങ്സ് ടൗൺ: അഫ്ഗാൻ ക്രിക്കറ്റിൽ പുതു യുഗപ്പിറവി. ചരിത്രത്തിലാദ്യമായി ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ എട്ട് റണ്ണിന് കീഴടക്കിയാണ് അഫ്ഗാൻ അപൂർവ നേട്ടം കൈവരിച്ചത്. പലതവണ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ബംഗ്ലാദേശിന്റെ വിജയ ലക്ഷ്യം 19 ഓവറിൽ 114 റണ്ണായി. സ്കോർ:അഫ്ഗാനിസ്ഥാൻ 115/5 (20 ഓവർ), ബംഗ്ലാദേശ് 105 ( 17.5 ). ടോസ് നേടി ബാ റ്റെടുത്ത അഫ്ഗാന് ഓപ്പണർമാർ പതിഞ്ഞ തുടക്കമാണ് നൽകിയത്. അവസാന ഓവറുകളിൽ റാഷിദ് പറത്തിയ […]Read More
ടെക്സാസ്: കോപ അമേരിക്ക ഫുട്ബോളിൽ നാളെ അയൽക്കാരുടെ പോരാട്ടം. മുൻചാമ്പ്യൻമാരായ ചിലിയും പെറുവും തമ്മിലാണ് കളി. കഴിത്തവർഷം അവസാനമാണ് ഹോർ ജെ ഫൊസാറ്റിയെ പെറു പരിശീലകനായി കൊണ്ടുവന്നത്.ആ ഘട്ടത്തിൽ കളിച്ച ഏഴ് കളികളിൽ ആറിലും തോൽവിയായിരുന്നു. ഫൊസാറ്റിക്ക് കീഴിൽ ടീം മാറി. നാല് കളിയിൽ മൂന്നിലും ജയം. ഇതിൽ ഒരു കളിയിൽ മാത്രം ഗോൾ വഴങ്ങി. ഇതിനു മുൻപ് അമേരിക്കയിൽ കോപ നടന്ന 2016 ൽ ചാമ്പ്യൻമാരായാണ് പെറു മുന്നേറിയത്.Read More
ബാർബഡോസ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സൂപ്പർ പോരിന് ഒരുങ്ങി ഇന്ത്യ. അഫ്ഗാനിസ്ഥാനാണ് എതിരാളി. ബാർബഡോസിലെ കെൻസിങ് ടൗൺ ഓവലിൽ രാത്രി എട്ടിനാണ് സൂപ്പർ എട്ട് മത്സരം. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാണ് ഇരു ടീമുകളും മുഖാമുഖം നിൽക്കുന്നത്. ഗ്രൂപ്പ് എ യിൽ ഏഴു പോയിന്റുമായി ഇന്ത്യ ഒന്നാമതെത്തി. അഫ്ഗാൻ സി ഗ്രൂപ്പിൽ രണ്ടാമതായിരുന്നു. ബാറ്റർമാർക്കൊപ്പം സ്പിന്നർമാരെയും തുണയ്ക്കുന്ന പിച്ചാണ്. എന്നാൽ ഇവിടെ കളിച്ച രണ്ടിലും തോറ്റ ചരിത്രമാണ് ഇന്ത്യയ്ക്ക്. […]Read More
ആന്റിഗ്വ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഒസ്ട്രേലിയ സൂപ്പർ എട്ടിൽ കടന്നു. നമീബിയയെ ഒമ്പതു വിക്കറ്റിന് തകർത്ത് മൂന്നാം വിജയം ആഘോഷിച്ചു. നാല് ഓവറിൽ 12 റൺ വഴങ്ങി നാലു വിക്കറ്റെടുത്ത സ്പിന്നർ ആദം സാമ്പയാണ് കളിയിലെ താരം. സ്കോർ:നമീബിയ 72 (17), ഓസീന് 74/1 (5.4). ആദ്യം ബാറ്റെടുത്ത നമീബിയയ്ക്ക് ഓസീസ് ബൗളിങ്ങിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. ക്യാപ്റ്റൻ ജെറാർഡ് ഇറസ്മസ് 36 റൺ നേടി.ആദം സാമ്പക്ക് പിന്തുണയുമായി ജോഷ് ഹാസിൽവുഡും, മാർക്സ് […]Read More
ആന്റിഗ്വ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഒമാൻ. അവസാന മത്സരത്തിൽ സ്കോട്ട്ലൻഡിനോട് ഏഴ് വിക്കറ്റിന് തോറ്റു. ബി ഗ്രൂപ്പിൽ കളിച്ച മൂന്നിലും തോൽവിയായിരുന്നു ഫലം.ആദ്യം ബാറ്റ് ചെയ്ത ഒമാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 150 റണ്ണെടുത്തു. ഓപ്പൺ പ്രതീക് അതവാലെ 40 പന്തിൽ 54 റണ്ണുമായി ഉയർന്ന സ്കോറുകാരനായി. അയാൻഖാൻ 41 റണ്ണുമായി പുറത്താകാതെ നിന്നു. സ്കോട്ട്ലാൻഡ് 13.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് […]Read More
പാരീസ്: കളിമൺ കോർട്ടിൽ പുതിയൊരു രാജകുമാരൻ. പതിന്നാലു തവണ ജേതാവായ റാഫേൽ നദാലിന്റെ പിൻഗാമിയായി കാർലോസ് അൽകാര സ്.ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ പുരുഷ സിംഗിൽസ് കിരീടം ആദ്യമായി സ്പെയ്ൻകാരൻ സ്വന്തമാക്കി. അഞ്ചു സെറ്റ് നീണ്ട ഫൈനലിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേ വിനെ കീഴടക്കി. നാലു മണിക്കൂറും 19 മിനിറ്റും നീണ്ട കലാശപ്പോരിൽ 6-3, 2-6, 5-7, 6-1, 6-2നാണ് ജയം.ആദ്യ സെറ്റിൽ അൽകാരസിന്റെ വിജയം അനായസമായിരുന്നു. 46 മിനിറ്റിൽ സെറ്റ് നേടി. എതിരാളിയെ […]Read More
അവിശ്വാസനീയ പ്രകടനത്തില്‍ പാകിസ്താനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയതോടെ ടി20 ലോക കപ്പിലെ പാകിസ്താന്റെ നില പരുങ്ങലില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 120 റണ്‍സ് ആയിരുന്നു പാകിസ്താന് നല്‍കിയിരുന്ന വിജയലക്ഷ്യം. എന്നാല്‍ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 44 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയ ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും ഇഫ്തീഖര്‍ അഹമ്മദിന്റെയും നിര്‍ണായക വിക്കറ്റുകളെടുത്ത ജസ്പ്രീത് […]Read More
ന്യൂയോർക്ക്:ട്വന്റി20 ലോകകപ്പിനുള്ള ആദ്യ മത്സരം ഇന്നു രാവിലെ ആറിന് ആതിഥേയരായ അമേരിക്കയും ക്യാനഡയും തമ്മിൽ നടക്കും. രാത്രി എട്ടു മണിക്ക് വെസ്റ്റിൻഡീസ് പപ്പുവ ന്യൂഗിനിയെ നേരിടും. ഇന്ത്യയുടെ ആദ്യമത്സരം ബുധനാഴ്ച രാത്രി എട്ടിന് അയർലൻഡുമായാണ്. ഇന്ത്യ ലോകകപ്പ് നേടിയിട്ട് 17 വർഷമായി. 2007 ൽ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലാണ് കപ്പ് നേടുന്നത്. എന്നാൽ 2014 ൽ റണ്ണറപ്പായി.ഇന്ത്യൻ ടീമിൽ മാറ്റത്തിനു മുമ്പുള്ള അവസാന ലോകകപ്പാണ്.Read More
ജമൈക്ക : ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നുമത്സര ട്വന്റി20 ക്രിക്കറ്റ് പരമ്പര വെസ്റ്റിൻഡീസ് തൂത്തുവാരി.മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിനാണ് ജയം. സ്കോർ: ദക്ഷിണാഫ്രിക്ക 163/7, വിൻഡീസ് 165/2. അർധസെഞ്ചുറി നേടിയ വിൻഡീസ് ഓപ്പണർ ജോൺസൺ ചാൾസാണ് കളിയിലെ താരം. 26 പന്തിൽ 69 റണ്ണെടുത്ത ജോൺസൺ ഒമ്പതു ഫോറും അഞ്ചു സിക്സറുമടിച്ചു.ആഫ്രിക്കൻ നിരയിൽ ക്യാപ്റ്റൻ വാൻഡെർ ദു സെൻ (51) മാത്രമാണ് തിളങ്ങിയത്. മൂന്നു കളിയിൽ എട്ട് വിക്കറ്റെടുത്ത വിൻഡീസ് സ്പിന്നർ ഗുഡകേഷ് […]Read More