പട്‌ന: ബിഹാറിലെ നളന്ദ ജില്ലയിലുള്ള ശീതള ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് എട്ട് തീർത്ഥാടകർക്ക് ദാരുണാന്ത്യം. മരിച്ചവരെല്ലാം സ്ത്രീകളാണ്. ചൊവ്വാഴ്ച പുലർച്ചെ ദീപ്‌നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മഘ്‌ര ഗ്രാമത്തിലാണ് സംഭവം നടന്നത്. അപകടത്തിൽ പരിക്കേറ്റ എട്ട് പേരിൽ ആറ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചൈത്രമാസത്തിലെ അവസാന ചൊവ്വാഴ്ചയും മഹാവീർ ജയന്തിയും ഒത്തുവന്നതിനാൽ പുലർച്ചെ മുതൽ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഇതിനിടെയുണ്ടായ അപ്രതീക്ഷിത കിംവദന്തിയെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടിയതാണ് അപകടത്തിന് കാരണമായത്. ബാരിക്കേഡുകൾ […]Read More
Tags :Tragedy
February 23, 2026
കോഴിക്കോട്: നഗരത്തെ നടുക്കി വലിയങ്ങാടിയിൽ പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ ഭാഗം തകർന്നുണ്ടായ അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. വലിയങ്ങാടിയിലെ സജീവ സാന്നിധ്യമായിരുന്ന കയറ്റിറക്ക് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ എന്നിവരാണ് മരണപ്പെട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. ബീച്ച് റോഡിൽ ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കോൺക്രീറ്റ് സൺഷെയ്ഡ് പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. ജോലിത്തിരക്കിനിടയിൽ ഈ ഭാഗത്ത് വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ മേലേക്കാണ് ടൺ കണക്കിന് ഭാരമുള്ള […]Read More
