poem

കവിത “നീതിക്കന്യം നിയമം” രചന : കവിതാ വിശ്വനാഥ്

നീതിക്കന്യം നിയമം ചാരത്തെവിടെയോ ചാതുര്യം പൊലിഞ്ഞിടുംചേതസ്സിൽവിങ്ങുന്ന തപ്തനിശ്വാസങ്ങൾആരോഞ്ഞെരിച്ചൊരാപുഷ്പത്തിൻ രേണുക്കൾആത്മാവിലഗ്നിയായ്നെരിപ്പോടായെരിയുന്നുമാറിടംകീറിയും ചുടുചോരമോന്തുവാൻമുഖംമൂടിയണിഞ്ഞവർ മാറാല നെയ്യുന്നുചതുരംഗപലകയിൽ ചാരിത്ര്യംഛേദിക്കാൻചതുരങ്ങൾമാറ്റിയും പുതുകളം ചമയ്ക്കുന്നുനിറമുള്ളസ്വപ്നങ്ങൾ നിഴൽ രേഖയാക്കിയോർചുടുനിണംതൊട്ടും നഗ്നചിത്രം ചമച്ചവർപിഞ്ചിളംകുഞ്ഞിന്റെ കരിവളകൊഞ്ചലിൽകാമസ്വരത്തിന്റെഈണം തെരഞ്ഞവർവിടാതെ വധിച്ചൊരാകുഞ്ഞിന്റെ ജാതക-വിധിയെപ്പഴിച്ചും വേദാന്തം വിളമ്പുന്നുഉലയിൽവച്ചൂതിയകനൽകട്ടപോലവേഎരിയുന്ന മാതാവിൻ നീറ്റലവരറിമോ?പെണ്ണിന്റെ മാംസം പച്ചക്കുതിന്നുന്നോർഅവളുടെ മേനിയിൽ കാർക്കിച്ചുംതുപ്പുന്നുകണ്ണുനീർപാടത്ത്കാമം വിതയ്ക്കുവാൻകളപ്പുരയൊരുക്കിയും കാത്തിരിക്കുന്നുപൈശാചികത്വത്തിൽ ഗരിമയിൽ മഥിക്കുവാൻപടയൊരുക്കിയും പാടവം നടക്കുന്നുകണ്ണുനീരുപ്പിന്റെ കഥയറിയാത്തവർവ്രണിതദുഃഖത്തിലും ഗാഥകൾ മീ്ട്ടുവോർവ്യർഥജന്മങ്ങളിന്നലയുന്ന ധരണിയിൽകർമ്മധർമ്മങ്ങൾക്ക് വിലപേശാനാകുമോ?നിങ്ങൾക്കു നീതിയെന്നുറക്കെമൊഴിഞ്ഞിടുംനിയമങ്ങൾ നീതിയ്ക്കന്ന്യമെന്നും ചൊല്ലിടുംനീറുന്നവേഷങ്ങൾ മാറ്റിയണിഞ്ഞിടാൻനിൻകരങ്ങൾക്കാവില്ലനിന്റെതൃക്ഷ്ണയ്ക്കുംകാലങ്ങൾ മാറുന്നു കാഴ്ചകൾ മാറുന്നുകാട്ടാളവർഗ്ഗത്തിൻ നീചത്വം പെരുകുന്നുതന്നെമറന്നവർചേതനചോർന്നവർചേതോവികാരങ്ങളൊന്നുമറിയാത്തവർഇന്നുഞാനറിയുന്നുഇന്നിവിടെഞാനില്ലഎന്റെയുംനിന്റെയുംനിനവുകളുമിവിടില്ലഇവിടൊരുസ്വർഗ്ഗംചമയ്ക്കുവാനാകുമോ?ഇവിടൊരുവസന്തമിനിവിടർന്നീടുമോ?നീചവേഷങ്ങളിന്നാടിത്തിമിർത്തോരെപൂട്ടുവാൻചങ്ങലകാലംകരുതട്ടെഇനിയുംക്ഷമിക്കാംഇന്ദ്രിയങ്ങളടക്കാംഇവിടുത്തെനാളെകൾധന്യമായീടുവാൻRead More

News

ശതാഭിഷേക നിറവിൽ ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം:അനശ്വര – ഗാനകാവ്യങ്ങളുടെ മാസ്മരികത മലയാളികൾക്ക് സമ്മാനിച്ച പ്രിയങ്കരനായ എഴുത്തുകാരൻ ശ്രീകുമാരൻ തമ്പിക്ക് ശതാഭിഷേകം.പ്രണയവും വിരഹവും ഹൃദയം തൊട്ട വരികളിലൂടെ സമ്മാനിച്ച അദ്ദേഹത്തിന് ശനിയാഴ്ച 84 വയസ്സ് .സിനിമയിലും സാഹിത്യത്തിലുമായി അറുപതിലധികം വർഷം എഴുത്തിന്റെ ലോകത്ത് അടിയുറച്ചു നിന്ന മഹാപ്രതിഭ.ഗാനരചിയിതാവ്, സംവിധായകൻ, നിർമാതാവ്, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചന തുടങ്ങി അദ്ദേഹത്തിന് വഴങ്ങാത്ത മേഖലകളില്ല.ബന്ധുക്കൾ ശത്രുക്കൾ, തിരുവോണം, മോഹിനിയാട്ടം, അമ്പലവിളക്ക്, മുന്നേറ്റം, ആക്രമണം, യുവജനോത്സവം, അമ്മേ ഭഗവതി, അപ്പു തുടങ്ങിയ 30 സിനിമകൾ സംവിധാനം ചെയതു. 26 സിനിമയും […]Read More

News

മാലദ്വീപിലെ ആദ്യ ഇന്ത്യൻ സൈന്യം മടങ്ങി

മാലെ:മാലദ്വീപിലെ ആദ്യ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥ സംഘത്തെ പിൻവലിച്ചതായി വിദേശമന്ത്രാലയം അറിയിച്ചു. സൈന്യത്തിന് പകരം സാങ്കേതിക ജീവനക്കാരെ നിയമിച്ചു. ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സു ഔദ്യോഗികമായി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. എഎൽഎച്ച് ഹെലികോപ്ടറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘത്തെയാണ് പിൻവലിച്ചത്. മാലദ്വീപിന്റെ സമുദ്രാതിർത്തി കാക്കുന്ന ഇന്ത്യൻ സൈനികരെ രാജ്യത്ത് നിന്ന് ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് മൊയ്സു വാഗ്ദാനം ചെയ്തിരുന്നു.Read More

News

കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 26ന്; വോട്ടെണ്ണൽ ജൂൺ 4

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളം രണ്ടാം ഘട്ടത്തിലാണ്. ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. ജൂൺ 4ന് വോട്ടെണ്ണും. ഏപ്രിൽ 4ന് പത്രിക സമർപ്പിക്കാനുള്ള അവസാന തിയതിയാണ്. ഏപ്രിൽ 5നാണ് സൂക്ഷ്മ പരിശോധനRead More

News

സ്വാമിയേ ശരണമയ്യപ്പാ വിളിച്ച് നരേന്ദ്ര മോദി പത്തനംതിട്ടയിൽ

പത്തനംതിട്ട: ഇത്തവണ കേരളത്തിൽ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് എൻഡിഎയിൽനിന്ന് വിജയിക്കുന്നവരുടെ എണ്ണം രണ്ടക്കം കടക്കുമെന്നും രാജ്യത്ത് ഇത്തവണ നാനൂറിലധികം സീറ്റുകൾ നേടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തിയ പ്രധാനമന്ത്രി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ‘സ്വാമിയെ ശരണമയ്യപ്പാ’ എന്ന് ശരണംവിളിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. ‘കേരളത്തിൽ അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ സർക്കാരുകളാണ് മാറിമാറിവരുന്നത്. കേരളത്തിലെ റബർ കർഷകർ വളരെ ബുദ്ധിമുട്ടുന്നു. എൽഡിഎഫും യുഡിഎഫും ഇക്കാര്യത്തിൽ കണ്ണടച്ചിരിക്കുകയാണ്. കേരളത്തിൽ നിയമസംവിധാനം മോശമാണ്. […]Read More

News

ഡ്രൈവിംഗ് പരിഷ്കരണ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി

ഡ്രൈവിംഗ് ടെസ്റ്റ് സംബന്ധിച്ച പരിഷ്കരണം നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സിഐടിയു. മുഖ്യമന്ത്രിയും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശം തങ്ങള്‍ക്ക് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. മെയ് 1 മുതല്‍ ഡ്രൈവിംഗ് പരിഷ്കരണങ്ങള്‍ നിലവില്‍ വരുമെന്നാണ് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചിരുന്നത്.  ഇനി ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ തുടര്‍ നടപടികളുണ്ടാകൂ എന്നും സിഐടിയു അറിയിച്ചു. കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ 20 ന് […]Read More

News

പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണ് : അമിത് ഷാ

പാക് അധീന കശ്മീർ (POK) ഇന്ത്യയുടെ ഭാഗമാണെന്ന് അമിത് ഷാ. പിഒകെ യിലെ മുസ്ലീങ്ങളും ഹിന്ദുങ്ങളും ഇന്ത്യയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.  മതത്തിൻ്റെ അടിസ്ഥാനത്തിലുള്ള വിഭജനത്തിന് (1947ൽ) രാജ്യം സാക്ഷ്യം വഹിച്ചത് ദൗർഭാഗ്യകരമാണ്. മൂന്ന് അയൽ രാജ്യങ്ങളിൽ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് ഒരു രക്ഷയായി 2019 ലെ പൗരത്വ ഭേദഗതി നിയമം വന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. “സ്വാതന്ത്ര്യം ലഭിക്കുമ്പോൾ പാകിസ്ഥാനിൽ 23 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു. ഇന്ന് 2.7 ശതമാനമാണ്. ബാക്കിയുള്ളവർ എവിടെപ്പോയി? അവർക്ക് എന്ത് സംഭവിച്ചു?  പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മതപരിവർത്തനത്തിന് നിർബന്ധിച്ച് […]Read More

News

നെയ്യാറ്റിന്‍കരയിലെ യുവാവിന്റെ മരണം കൊലപാതകം

നെയ്യാറ്റിന്‍കരയിലെ അസീമിന്റെ മരണത്തില്‍ ഷമീര്‍, ഭാര്യ ജെനീഫ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ അസീം സുഹൃത്ത് ഷമീറിന്റെ ഭാര്യ ജെനീഫയെ കാണാന്‍ വീട്ടിലെത്തിയിരുന്നു. വീട്ടില്‍ അസീമിനെ കണ്ട ഷമീര്‍ പട്ടിക കൊണ്ട് അടിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍. തലയ്ക്ക് അടിയേറ്റ് ബോധം നഷ്ടപ്പെട്ട അസീമിനെ ഷമീറും ഭാര്യയും വഴിയരികില്‍ ഉപേക്ഷിച്ചു. ഇരുവര്‍ക്കുമെതിരെ പൊഴിയൂര്‍ പൊലീസ് കൊലപാതക കുറ്റം ചുമത്തും. മാങ്കുഴിയിലെ സ്വന്തം വീട്ടില്‍ താമസിക്കുന്ന ജനീഫ ആല്‍ബട്ട് എന്ന 26 കാരിയെ കാണാന്‍ ഇന്നലെ രാത്രി അസീം അവിടേക്ക് പോയി. […]Read More

News

മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി

മാര്‍ച്ച് 18ന് കോയമ്പത്തൂരില്‍ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാല് കിലോമീറ്റര്‍ ദൂരം റോഡ് ഷോയ്ക്ക് അനുമതി നല്‍കാന്‍ കോയമ്പത്തൂര്‍ പൊലീസിനോട് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കടേഷ് ഉത്തരവിട്ടു. സുരക്ഷാ പ്രശ്നങ്ങളും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യങ്ങളും കണക്കിലെടുത്താണ് അനുമതി നിഷേധിച്ചതെന്നാണ് പൊലീസിന്‍രെ വാദം. 18 ന് മേട്ടുപ്പാളയം റോഡ് മുതല്‍ ആര്‍.എസ് പുരം വരെയാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. മേഖല സുരക്ഷിതമല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. അനുമതി നിഷേധിച്ചതോടെ ബിജെപി […]Read More

News

രഞ്ജിട്രോഫി മുംബൈ ചാമ്പ്യൻമാർ

മുംബൈ:      എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം രഞ്ജിട്രോഫി ക്രിക്കറ്റിൽ വിദർഭയെ 169 റണ്ണിന് തോൽപ്പിച്ച് മുംബൈ ജേതാക്കൾ. 42-ാം തവണയാണ് മുംബൈയുടെ കിരീടനേട്ടം.ജയിക്കാൻ 538 റൺ വേണ്ടിയിരുന്ന വിദർഭ 368 റണ്ണിന് പുറത്തായി. സ്കോർ: മുംബൈ 224, 418.വിദർഭ 105, 368.അവസാന ദിവസം അഞ്ച് വിക്കറ്റ് കൈയിലിരിക്കെ വിദർഭയ്ക്ക് 290 റൺ വേണ്ടിയിരുന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റൻ അക്ഷയ് വാദ്കറും (102), ഹർഷ് ദുബെയും (65) പൊരുതിയെങ്കിലും ലക്ഷ്യം നേടാനായില്ല. മുംബൈയുടെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ […]Read More

Travancore Noble News