ശാരീരിക നിഷ്‌ക്രിയത്വം, പുകവലി, വിദ്യാഭ്യാസമില്ലായ്മ, സാമൂഹിക ഒറ്റപ്പെടൽ തുടങ്ങിയ നിയന്ത്രിക്കാനാകുന്ന ഘടകങ്ങളിൽ മാറ്റം വരുത്തിയാൽ പകുതിയോളം ഡിമെൻഷ്യ (മറവിരോഗം) കേസുകളും തടയാനാകുമെന്ന് പഠനം. എന്നാൽ, നിലവിലെ പൊതുജനാരോഗ്യ ബോധവൽക്കരണ പരിപാടികൾ ആളുകളുടെ പെരുമാറ്റത്തിലും ജീവിതശൈലിയിലും യഥാർത്ഥ മാറ്റം കൊണ്ടുവരുന്നതിൽ പരാജയപ്പെടുന്നുവെന്ന് കർട്ടിൻ യൂണിവേഴ്സിറ്റി (Curtin University) നടത്തിയ പുതിയ ഗവേഷണം വ്യക്തമാക്കുന്നു. ‘ദി ലാൻസെറ്റ് ഹെൽത്തി ലോംഗെവിറ്റി’ (The Lancet Healthy Longevity) എന്ന അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ച വിപുലമായ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ ഉള്ളത്. എട്ട് […]Read More
